എനിക്ക് പേടിയാണ്,
കാണുന്ന കാഴ്ചകളെയും, അനുഭവിക്കുന്ന സ്പർശനങ്ങളും, കാതടിപ്പിക്കുന്ന മുരളച്ചകളും എല്ലാം എനിക്ക് പേടിയാണ്.
ഒരു പക്ഷെ ഏറെ വര്‍ഷങ്ങളുടെ, ആവര്‍ത്തിക്കപ്പെട്ട വാക്കുകളുടെ, ശബ്ദങ്ങളുടെ, കനലുകളില്‍ ശ്വാസമൂതിക്കാച്ചി നീ പഴുപ്പിച്ചെടുത്ത പകയായിരിക്കാം ഇത്.
എനിക്കറിയാം.
നമ്മുടെ "പ്രണയം" ഒരു കാട്ടിക്കൂട്ടലായിരുന്നുവെന്ന്, വെറുമൊരു നാടകം മാത്രമായിരുന്നുവെന്ന് നീ എന്റെ കാതുകളിൽ ഉറക്കെ ചൊല്ലി, നിന്റെ ഡയറി താളുകളിൽ എഴുതിവച്, നിന്റെ ശരീരത്തെ ഞാൻ സ്വന്തമാക്കിയ അതെ ഇരുണ്ട മുറിയിൽ നീ ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയുംബോൾ ഉന്മാദത്തിന്റെ പരകോടിയില്‍നിന്നും വിഷാദത്തിന്റെ കടലാഴങ്ങളിലേയ്ക്ക് എന്നെ തള്ളി വിട്ടു ആർമാധിക്കാനായി.
എനിക്കും നിനക്കുമിടയിലെ മൗനത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന മരണത്തെ നീ കൂടു പിടിച്ചു.
പക്ഷെ, നിന്റെ ഓർമകളുടെ ഭാണ്ട കെട്ടുകളുമായി ഈ താഴ്വരയിൽ നിന്നും ധാഹ ജലം കിട്ടാത്ത മരുഭൂമിയിലേക്ക് മരണത്തെ തേടി അലയുകയാണ് ഞാൻ.
നീ എനിക്കു തന്ന വിഴുപ്പു പേറി ജീവിക്കാനുള്ള ത്രാണി ഇല്ലാതെയാവുകയാണ്.
ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്തവളെ, നിന്നിലേക്ക് ഞാൻ വരികയാണ്, നാടകമെന്ന് പറഞ്ഞ പ്രണയത്തിന്റെ രക്തസാക്ഷിയായികൊണ്ട്. കാട്ടി കൂട്ടലായിരുന്നുവെന്നു പറഞ്ഞ പ്രണയത്തിന്റെ സത്യങ്ങളും പേറികൊണ്ട്.
പക്ഷെ, അതിനു മുന്നേ നമ്മൾ രാപാർത്ത ഗ്രാമങ്ങളിൽ ചെല്ലണം, അവിടെ ശേഷിച്ച നമ്മുടെ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കി ഈ ഭാണ്ഡത്തിൽ നിറയ്ക്കണം, അതിലെ സത്യം നിന്നെ ഭോധിപ്പിക്കാനായി മാത്രം.
ഞാൻ വരച്ച നിന്റെ ചിത്രങ്ങൾ ചാരമായിരിക്കുകയാണ്, എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അതിന്റെ കൂടെ വെറും ചാരമായി മാത്രം അവശേഷിക്കുന്നു.
അതേ ഇരുണ്ടമുറിയിൽ, അതേ പുതപ്പുകൾക്കുള്ളിൽ, എന്റെ പ്രാണപ്രിയക്കുവേണ്ടി, ഞാനും ആത്മഹത്യ ചെയുകയാണ്.
പ്രിയേ നിന്നിലേക്ക്, സത്യമായ പ്രണയത്തിലേക്ക് ഞാൻ വീണ്ടും കടന്നു വരികയാണ്, നേരം പുലരുന്നതിനുമുന്പേ, കാവല്ക്കാര് ഉണരുന്നതിനു മുന്‍പേ, നിന്റെ ജനലരികിൽ ഞാൻ വന്നെതിയിരിക്കും.മുഖം തിരിക്കാതിരിക്കുക.
കാണുന്ന കാഴ്ചകളെയും, അനുഭവിക്കുന്ന സ്പർശനങ്ങളും, കാതടിപ്പിക്കുന്ന മുരളച്ചകളും എല്ലാം എനിക്ക് പേടിയാണ്.
ഒരു പക്ഷെ ഏറെ വര്‍ഷങ്ങളുടെ, ആവര്‍ത്തിക്കപ്പെട്ട വാക്കുകളുടെ, ശബ്ദങ്ങളുടെ, കനലുകളില്‍ ശ്വാസമൂതിക്കാച്ചി നീ പഴുപ്പിച്ചെടുത്ത പകയായിരിക്കാം ഇത്.
എനിക്കറിയാം.
നമ്മുടെ "പ്രണയം" ഒരു കാട്ടിക്കൂട്ടലായിരുന്നുവെന്ന്, വെറുമൊരു നാടകം മാത്രമായിരുന്നുവെന്ന് നീ എന്റെ കാതുകളിൽ ഉറക്കെ ചൊല്ലി, നിന്റെ ഡയറി താളുകളിൽ എഴുതിവച്, നിന്റെ ശരീരത്തെ ഞാൻ സ്വന്തമാക്കിയ അതെ ഇരുണ്ട മുറിയിൽ നീ ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയുംബോൾ ഉന്മാദത്തിന്റെ പരകോടിയില്‍നിന്നും വിഷാദത്തിന്റെ കടലാഴങ്ങളിലേയ്ക്ക് എന്നെ തള്ളി വിട്ടു ആർമാധിക്കാനായി.
എനിക്കും നിനക്കുമിടയിലെ മൗനത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന മരണത്തെ നീ കൂടു പിടിച്ചു.
പക്ഷെ, നിന്റെ ഓർമകളുടെ ഭാണ്ട കെട്ടുകളുമായി ഈ താഴ്വരയിൽ നിന്നും ധാഹ ജലം കിട്ടാത്ത മരുഭൂമിയിലേക്ക് മരണത്തെ തേടി അലയുകയാണ് ഞാൻ.
നീ എനിക്കു തന്ന വിഴുപ്പു പേറി ജീവിക്കാനുള്ള ത്രാണി ഇല്ലാതെയാവുകയാണ്.
ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്തവളെ, നിന്നിലേക്ക് ഞാൻ വരികയാണ്, നാടകമെന്ന് പറഞ്ഞ പ്രണയത്തിന്റെ രക്തസാക്ഷിയായികൊണ്ട്. കാട്ടി കൂട്ടലായിരുന്നുവെന്നു പറഞ്ഞ പ്രണയത്തിന്റെ സത്യങ്ങളും പേറികൊണ്ട്.
പക്ഷെ, അതിനു മുന്നേ നമ്മൾ രാപാർത്ത ഗ്രാമങ്ങളിൽ ചെല്ലണം, അവിടെ ശേഷിച്ച നമ്മുടെ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കി ഈ ഭാണ്ഡത്തിൽ നിറയ്ക്കണം, അതിലെ സത്യം നിന്നെ ഭോധിപ്പിക്കാനായി മാത്രം.
ഞാൻ വരച്ച നിന്റെ ചിത്രങ്ങൾ ചാരമായിരിക്കുകയാണ്, എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അതിന്റെ കൂടെ വെറും ചാരമായി മാത്രം അവശേഷിക്കുന്നു.
അതേ ഇരുണ്ടമുറിയിൽ, അതേ പുതപ്പുകൾക്കുള്ളിൽ, എന്റെ പ്രാണപ്രിയക്കുവേണ്ടി, ഞാനും ആത്മഹത്യ ചെയുകയാണ്.
പ്രിയേ നിന്നിലേക്ക്, സത്യമായ പ്രണയത്തിലേക്ക് ഞാൻ വീണ്ടും കടന്നു വരികയാണ്, നേരം പുലരുന്നതിനുമുന്പേ, കാവല്ക്കാര് ഉണരുന്നതിനു മുന്‍പേ, നിന്റെ ജനലരികിൽ ഞാൻ വന്നെതിയിരിക്കും.മുഖം തിരിക്കാതിരിക്കുക.
No comments:
Post a Comment
വായിച്ചതിനു നന്ട്രി